തമിഴ്‌നാടിന്റെ വാദങ്ങള്‍

Sunday, January 31, 2010

ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയിലൂടെ തമിഴ്‌നാടിന്റെ വാദങ്ങള്‍ വായിക്കൂ.

Read more...

ശരത്കുമാര്‍ പറയുന്നത്...

Saturday, January 30, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്‍ ശരത്കുമാര്‍ പറയുന്നത് .... 30.01.2010ന് ദീപക-ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

വിട്ടുവീഴ്ക അത്യാവശ്യം - കെ.പി.ധനപാലൻ

Thursday, January 21, 2010

2010 ജനുവരി 21ന് ഇ-പത്രത്തിൽ വന്ന വാർത്ത.


Read more...

തമിഴ്‌നാടിന്റെ വാദം

2010 ജനുവരി 21ന് ഇ-പത്രത്തിൽ വന്ന വാർത്ത.

Read more...

ഡാമിന്റെ മോഡലുമായി തമിഴ്‌നാട്

ഡാമിന്റെ മോഡലുമായാണു്‌ കേസ് വാദിക്കാന്‍ തമിഴ്‌നാട് സുപ്രീം കോടതിയിലെത്തിയത്. മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കൂ.

Read more...

പുതിയ അണക്കെട്ടിനു്‌ സര്‍വ്വേ അനുമതി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് കേരളത്തിലെ ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷയും ആശ്വാസവുമാണ് നല്‍കിയി രിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വന്യ മൃഗ സംരക്ഷണ ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാന മെടുത്തത്......2009 സെപ്റ്റംബര്‍ 22നു്‌ e പത്രത്തില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

വിട്ടുവീഴ്ച്ചകള്‍ അത്യാവശ്യം - കെ.പി.ധനപാലന്‍ - എം.പി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന വന്‍ ദുരന്തം മുന്‍പില്‍ കണ്ട് അത്തരം ഒരു ദുരന്തം ഒഴിവാക്കാനായി സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം എന്ന് കെ. പി. ധനപാലന്‍ എം. പി. അഭിപ്രായപ്പെട്ടു. ദുബായില്‍ e പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു കൊണ്ട് കൂടുതല്‍ ശക്തമായി ഇടപെടുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ...... തുടര്‍ന്ന് വായിക്കുക.

Read more...

മുല്ലപ്പൈരിയാര്‍ കേസ് അന്തിമഘട്ടത്തില്‍

Saturday, January 16, 2010

സുപ്രീംകോടതിയില്‍ മൂന്നാഴ്ച നീളുന്ന വാദത്തോടെ, മുല്ലപ്പെരിയാര്‍കേസ് സുപ്രധാനമായ വഴിത്തിരിവിലെത്തും. 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണി തരണംചെയ്യാന്‍ കേരളം പാസ്സാക്കിയ നിയമഭേദഗതി, ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തില്‍ ഫിബ്രവരി ആദ്യത്തോടെ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കും. - 16.01.2010 ശനി- മാതൃഭൂമി ഓണ്‍‌ലൈന്‍ വാര്‍ത്ത - .................. തുടര്‍ന്ന് വായിക്കൂ

Read more...

മഹേഷിന്റെ പോസ്റ്റ്

Thursday, January 14, 2010

സ്രഷ്ടാവ് പോലും വെറും അര നൂറ്റാണ്ട് മാത്രം ആയുസ്സ് കല്‍പ്പിച്ച ഈ തടയണ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ കഴിഞ്ഞ 114 വര്‍ഷമായി നിലകൊള്ളുന്നു. അവസരവാദം മാത്രം കൈമുതലാക്കിയ രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇപ്പോള്‍ ഈ മഹാവിപത്തിനെ മാടി വിളിക്കുന്നത്..

സംസ്കാരസമ്പന്നരുടെയും ബുദ്ധിജീവികളുടെയും ഈ നാട്ടില്‍ വെറും സാധാരണക്കാര്‍ ആയ നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും ? എന്നും ചെയ്യാറുള്ളത് പോലെ കയ്യും കെട്ടി നോക്കി നില്‍ക്കുക .. അല്ലെങ്കില്‍ ഭയം തോന്നാണ്ടിരിക്കാന്‍ വ്യതസ്തമായി ചിന്തിക്കുക ... [ദാ.. ഞാന്‍ അങ്ങനെ ചെയ്തപ്പോള്‍ എന്റെ ഭയം മാറി ! ].........തുടര്‍ന്ന് വായിക്കൂ.

Read more...

History of Periyar Project

Sunday, January 10, 2010

The Kerala government has laid its hands on an old book, counted to be new evidence to reinforce its clamour for a new dam to replace the 113-year old Mullaperiyar dam. The book - `History of Periyar Project'- was wrapped up, through an apparant proxy-bid at an e-auction in the US...... Continue Reading.

Read more...

പുതിയ ഡാമിനെതിരെ തമിഴ്നാട്

Wednesday, January 6, 2010

പുതിയ ഡാമിനെതിരെ തമിഴ്‌നാട് ഗവര്‍ണ്ണര്‍ അടക്കമുള്ളവര്‍ ശക്തമായി പ്രവത്തനത്തിന്റെ പാതയിലാണ്. മാതൃഭൂമി ഓണ്‍ലൈനില്‍ 7 ജനുവരി 2010ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

പുതിയ ഡാമിനെതിരെ സമ്മര്‍ദ്ദം ചെലുത്തും - തമിഴ്നാട് ഗവര്‍ണ്ണര്‍

പുതിയ ഡാം നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരേ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് തമിഴ്നാട് ഗവര്‍ണ്ണര്‍ എസ്.എസ്. ബര്‍ണ്ണാല. - മലയാള മനോരമയില്‍ 6 ജനുവരി 2010 ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

വൈകോ പറയുന്നത് ഇപ്രകാരമാണ്

Friday, January 1, 2010

മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ എല്ലാ വശങ്ങളും പ്രചരണങ്ങളും നാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. വൈകോയുടെ ഭാഷ്യം മനസ്സിലാ‍ക്കാന്‍ മനോരമ ഓണ്‍ലൈനില്‍ 29.12.2009 ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

നമസ്ക്കാറിന്റെ പോസ്റ്റ് വായിക്കൂ

ന്നലെ നാടിനെ പിടിച്ചുലച്ച ‘മനുഷ്യനിര്‍മ്മിത‘ ദുരന്തത്തില്‍, ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്നതും വലുതുമായ അണക്കെട്ടുകളിലൊന്ന് പൊട്ടിത്തകര്‍ന്നതിനെത്തുടര്‍ന്നുള്ള കുത്തിയൊലിപ്പില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിട്ടുണ്ടെന്ന് ഔദ്ദ്യോഗിക വിലയിരുത്തല്‍. ഇത്രയും ജീവനാശത്തിന് പുറമെ, ഇതിനകം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നു. വരും ദിവസങ്ങളില്‍ മാത്രമേ ഇതിന്റെ ശരിയായ ചിത്രം അറിയുകയുള്ളു. ഈ വെള്ളപ്പാച്ചിലില്‍ ഇതിനു താഴെ ഏതാനും കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഡാം ഏതു നിമിഷവും തകര്‍ന്നേക്കുമെന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍. ഇങ്ങനെ സംഭവിച്ചാല്‍ മരണസംഖ്യ ഇപ്പോഴറിഞ്ഞതിന്റെ അനേകമടങ്ങാകുമെന്ന് മാത്രമല്ല, ആ ഡാമിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുത പദ്ധതിയും തകരുന്നതോടെ ഈ പ്രദേശം മൊത്തമായി ഇരുട്ടിലേക്ക് നീങ്ങും. .....നമസ്ക്കാറിന്റെ പോസ്റ്റ് തുടര്‍ന്ന് വായിക്കൂ.

Read more...
Bookmark and Share